സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ സുരക്ഷാസേനാംഗങ്ങളെ കുത്തിപരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് ഇരുപത്തിനാലുകാരനായ യുവാവിനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയത്
അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്